വസന്തത്തിലും ഒരു പൂ പോലും എത്തിനോക്കാത്തിടാം
മണ്ണിൻ ദാഹം ശമിക്കാൻ ഒരു മഴപോലുമില്ലാത്തിടം
കരയുന്ന ഭുമിയെതൊട്ടുണർത്താൻ വെന്തുരുകുമ്മിസൂര്യന്റെ കുട്ടുമാത്രം
അറിവിൻ ഭാണ്ഡകെട്ടുകളിൽ നിന്നും പടുത്തുയർത്തിയ സൗധങ്ങൾ മാത്രമുള്ളിടം
തണലാകുവാൻ പുർവികർ കാത്തുവച്ച തണലേല്ലാം യന്ത്രകൈകൾ വിഴുങ്ങിയല്ലോ
പേരിനൊരു മരുപ്പച്ചപോലുമില്ല തണലേകുവാൻ
മണ്ണിൻ ദാഹം ശമിക്കാൻ ഒരു മഴപോലുമില്ലാത്തിടം
കരയുന്ന ഭുമിയെതൊട്ടുണർത്താൻ വെന്തുരുകുമ്മിസൂര്യന്റെ കുട്ടുമാത്രം
അറിവിൻ ഭാണ്ഡകെട്ടുകളിൽ നിന്നും പടുത്തുയർത്തിയ സൗധങ്ങൾ മാത്രമുള്ളിടം
തണലാകുവാൻ പുർവികർ കാത്തുവച്ച തണലേല്ലാം യന്ത്രകൈകൾ വിഴുങ്ങിയല്ലോ
പേരിനൊരു മരുപ്പച്ചപോലുമില്ല തണലേകുവാൻ
No comments:
Post a Comment